കാവി വൽകരണത്തിന്ടെ തീവ്ര മുഖങ്ങളെ അഭിമുഖീകരിച്ചുകൊണ്ടാണ് സ്വാതന്ത്ര ഇന്ത്യ അതിന്റെ 7 പതിറ്റാണ്ടുകൾ പൂർത്തിയാക്കുന്നത് ഏതൊരു രാജ്യത്തിന്റെയും വീക്ഷണകോൺ അതിന്റെ ചരിത്ര സാംസ്ക്കാര നാഗരികതയുടെയും വൈജ്ഞാനിക ധർമ്മങ്ങളെയും അളവുകോലാക്കി കൊണ്ടാണ് വൈവിധ്യങ്ങളുടെ നിസ്തുല ശോഭയാൽ ലോക രാജ്യങ്ങൾക്കിടയിൽ അഭിമാനകരമായ ഉയർത്തി നിൽക്കുന്നു ഇന്ത്യയുടെ പുരോഗതിയിൽ പലരും അറിയപ്പെടാറുണ്ട് അതിന്റെ കാരണം ഇന്ത്യയിൽ കടന്നുപോയ ജാതിമതഭേദമന്യേ വഹിച്ച പങ്കാണ് ഇത്തരം ചരിത്ര യാഥാർഥ്യങ്ങളെയും സാംസ്കാരിക സംവാദങ്ങളെയും കാവ്യയുടെ പുനരാവിഷ്കരിക്കുകയാണ് സംഘപരിവാർ കാവി വൽക്കരണത്തിലൂടെ ലക്ഷ്യമിടുന്നത്
ചരിത്രം വക്രീകരണം
ചരിത്രം ഭാവികാലത്തെയും ഭൂതകാലത്തെയും പരസ്പരം ബന്ധിപ്പിക്കുന്ന ചാലക ശക്തിയാണ് പുതിയകാല വെല്ലുവിളികൾ തടയിടാൻ പഴയകാല ചരിത്രം സമൃദ്ധികളിൽ നിന്നും സംസ്കരിച്ചെടുക്കാൻ കഴിയുന്നു 2000 വർഷം പഴക്കമുള്ള ഇന്ത്യാചരിത്രത്തിന്റെ കേവലം 800 മാത്രം നീണ്ടുനിൽക്കുന്ന മധ്യകാല ചരിത്രം മാത്രം ഉന്നം വ്യക്തം അതിന്റെ ഉദ്ദേശ ശുദ്ധി ചോദ്യം ചെയ്യപ്പെടേണ്ടതുണ്ട് കൊലയാളികൾ എന്നും മറ്റും ആരോപിച്ച് എണ്ണൂറ് വർഷത്തെ നീതിയുടെ മുകൾ ചരിത്രത്തെ വളച്ചൊടിക്കുകയാണ് കാവി സങ്കികൾ
രാജ്യ പുരോഗതിക്കായി നിസ്തുല സേവനം സമർപ്പിച്ച് ബ്രിട്ടീഷ് ക്രൂരന്ർമാരോട് സന്ധിയില്ല സമരം നടത്തി വീരമൃത്യുവരിച്ച ഷഹീദ് ടിപ്പുസുൽത്താനും ചരിത്ര സംസ്കാരത്തിന്റെ നാഴികക്കല്ലായിരുന്നു മുഗൾ ഭരണവും സംഘപരിവാറിന്റെയും നര ബാധിച്ച കൊളോണിയൽ ചരിത്രകാരന്മാരുടെയും കണ്ണീർ മതാന്ധരുടെ ഭീകര രൂപങ്ങളാണ് മഹാരാഷ്ട്ര ഗവണ്മെൻറ് സംഘടിപ്പിച്ച ടിപ്പു ജയന്തി ആഘോഷത്തിൽ പങ്കെടുക്കാൻ വിസമ്മതിച്ച കേന്ദ്രമന്ത്രിമാരുടെ നിലപാടും ഇതിനോട് ചേർത്തുവായിക്കേണ്ടതാണ് 1972 ലെ ശ്രീരംഗപട്ടണ ഉടമ്പടിയോടെ ഉണ്ടായ സംഘർഷങ്ങളും വർഗീയ കലാപമായി ചിത്രീകരിച്ച ബ്രിട്ടീഷ് ചരിത്രകാരന്മാർക്ക് മുതൽ കൂട്ടായിരുന്നു ഇവിടുത്തെ സംഘപരിവാർ KMപണിക്കരും സുമിത് സർക്കാറും തുടങ്ങിയ ചരിത്രകാരന്മാരെയും അവരുടെ ചരിത്ര പുസ്തകങ്ങളെയും ഐ സി എച്ച് ആറില് അന്യമാകുന്നത് സംഘപരിവാർ ചിന്തകൾ മുളക്കുന്നവരെ തിരുകിക്കയറ്റി .
മലബാർ കലാപം ഇവിടുത്തെ ഹിന്ദുക്കൾക്കെതിരെ ഉള്ള കലാപം ആയിട്ടാണ്സംഘപരിവാർ ആരോപിക്കുന്നത് . സത്യത്തില് അന്നത്തെ സാമൂഹിക ചരിത്ര സ്മൃതികൾ പരിശോധിക്കുമ്പോൾ മനസ്സിലാകുന്ന യാഥാർഥ്യം അതൊരു ജാതിയ പ്രശ്നം മാത്രമായിരുന്നു എന്നതാണ് കെ എൻ പണിക്കരും ഡോക്ടർ എം ഗംഗാധരനും ഇംഗ്ളീഷ് ചരിത്രകാരനായ റോളണ്ട് മില്ലറും ഈ നിഗമനത്തിൽ തന്നെയാണ് എത്തിച്ചേരുന്നത്
വിദ്യാഭ്യാസത്തിലെ കാവി ചിന്തകൾ
ഒരു രാജ്യത്തെ ലോകം വിലയിരുത്തുന്നത് അവർ നേടിയ വിദ്യാഭ്യാസ സന്പത്തിന്റെ ടാർജറ്റ് പരിഗണിച്ചാണ് പൂർണാർഥത്തിൽ എത്താൻ കഴിഞ്ഞിട്ടില്ലെങ്കിലും ഒരുപരിധിവരെ നമ്മുടെ വിദ്യാഭ്യാസത്തിന്റെ എത്താൻ കഴിഞ്ഞു എന്നതാണ് വാസ്തവം എന്നാൽ സ്കൂൾ പാഠപുസ്തകത്തിലും മറ്റും ഫാസിസം ചിന്തകൾ പ്രസിദ്ധീകരിക്കുന്ന തത്രപ്പാടിലാണ് സംഘപരിവാർ ഈ ഒരർത്ഥത്തിൽ വായിക്കുമ്പോൾ ഭീതിജനകമാണ്
സ്കോളർഷിപ്പിന്റെ പേരുപറഞ്ഞ് ആർഎസ്എസ് സ്കൂളിൽ വിഷലിപ്തമായ ആശയങ്ങൾ ആണ് പ്രചരിപ്പിക്കുന്നത് ആർഎസ്എസിന്റെ വിദ്യാഭ്യാസ വിഭാഗമായ വിദ്യാഭാരതി വനവാസി കല്യാൺ ആശ്രമം തുടങ്ങിയ ആവശ്യങ്ങളാണ് പ്രസിദ്ധീകരിക്കുന്നത് മാനവവിഭവശേഷി മന്ത്രാലയത്തിന് കീഴിൽ രൂപീകരിച്ച ശിക്ഷ നീതി അയോഗ് (BSNA) ഈയിടെ കേന്ദ്ര അനുമതി കൊടുത്തത് ചില ആർഎസ്എസ് വിദ്യാഭ്യാസ ചുമതലയുള്ള സെന്ററുകൾക്ക് ആയിരുന്നത്രെ ഇത്തരം ഗൂഢ നീക്കങ്ങൾക്ക് മുന്നിൽ കണ്ടിട്ട് തന്നെയാവും ആർഎസ്എസിന്റെ ഈ കാവി പുറപ്പാട് കഴിഞ്ഞമാസം കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി ഗവൺമെന്റ് ബോയ്സ് സ്കൂളിൽ ചില സംഘികൾ സംഘടിതമായി വിതരണം നടത്തിയിരുന്നു ഇതിനെതിരെ രാഷ്ട്രീയ സംഘടനകൾ പുറത്തുവന്നതോടെയാണ് കള്ളി വെളിച്ചത്ത് വന്നത് �്ണ്തന്നെയാണ് കേരള രാഷ്ട്രീയത്തിൽ ആർഎസ്എസിനും ബിജെപിക്കും ചുവടു ഉറക്കാതെ പോയത്
ചരിത്ര സ്മാരകങ്ങളിലെ കാവിവൽക്കരണം
വർത്തമാന ചരിത്രത്തിലെ അവസാന ഇരയാണ് താജ് മഹൽ ഇന്ത്യയുടെ സാംസ്കാരിക സൗന്ദര്യം വിളിച്ചോതുന്ന പല ചരിത്ര സ്മാരകങ്ങളും ആർഎസ്എസ് തകർക്കാനുള്ള പണിപ്പുരയിലാണ് അവർക്കു മുമ്പിൽ UNESCO ക്കുംUNO നും പുല്ലുവിലയാണ് ഐതിഹ്യങ്ങളും മിത്തുകളും ചരിത്രം വക്രീകരിച്ച് ഇന്നത്തെ ഇന്ത്യയിൽ താജ്മഹലിനെ ചിത്രീകരിക്കുകയാണ് മാത്രമല്ല താജ് മഹലിന് തേജാ മഹാലയിലേക്ക് കൊണ്ടുപോവുകയാണ് സംഘപരിവാർ ഇന്ത്യയുടെ പ്രൗഡ സ്മാരകത്തിൽ കൈവെക്കുന്നത് വൻ പ്രതിഷേധങ്ങളാണ് തുടക്കമാവുന്നത് ചുരുക്കത്തിൽ കാവി വൽക്കരണം ഇന്ത്യയുടെ സർവ്വ മേഖലയിലേക്കും വലിഞ്ഞു കയറിക്കൊണ്ടിരിക്കുകയാണ് പുതിയ സംഭവവികാസങ്ങൾ ഉണർത്തുന്നത് അവർക്കെതിരെ രാഷ്ട്രീയമായ ഒറ്റക്കെട്ട് പണിത് നമുക്ക് സങ്കികളെ തുരത്താനാവും